Tuesday, September 29, 2009

മയില്‍‌പീലി


കാര്‍മേഘങ്ങള്‍ മൂടിനില്കും ജൂണിലെ ഒരു പ്രഭാതംഅന്ന്, ഒരു കുട്ടം കുസൃതികുരുന്നുകള്‍ എന്‍റെ കൂട്ടുകരയിതീര്നുകളിച്ചും ചിരിച്ചും ഇണങിയും പിണങിയുംഞങ്ങള്‍ ജീവിതതിലെക് പിച്ച വച്ചുഅമ്മയുടെ ചിരകുകല്കിടയില്‍ നിന്നുംകുട്ടുകാരുടെ ഉഷ്മ്മലതയിലെക് അന്നെനിക്യദ്യമായി ഒരു മയില്പീളിടുണ്ട് കിട്ടിഓര്‍മ്മടന്‍ ചില്ലുകുടരത്തില്‍ ഞാന്‍ അത് സുക്ഷിച്ചു വച്ചുഅങ്ങനെ നിമിഷങ്ങള്‍,ദിനങ്ങള്‍ ,വര്‍ഷങ്ങള്‍ കടന്നുപോയിഎന്‍റെ മയില്പീളിടുണ്ടുകള്‍ പെറ്റു പെരുകിമാനം കണ്ടിട്ടും മഴകാര്‍ കണ്ടിട്ടുംഎന്‍റെ മയില്പീളിടുണ്ടുകള്‍ പെറ്റു പെരുകുന്നുഓര്‍മകളുടെ ചില്ലുകൊട്ടാരം പോടിതെരികുമ്പോള്‍സ്നേഹത്തിന്‍ വളപോട്ടുകള്‍ ചിതരിറെരികുന്നുവോ?ഒപ്പം എന്‍റെ മയില്പീളിടുണ്ടുകളും പരന്നുപോവുകയോ?വര്‍ണ്ണ ചിറകുകള്‍ വീശി എന്‍റെ കു‌ടുകര്‍ വിട്ടു പോകുന്നുവോ?അരുതെന്ന് പറയാന്‍ എനികകുമോ?സന്ധോഷ സാന്ദ്രമാം ഈപോന്നോര്‍മകലുംമായി നാം വിട ചോല്ലുകയാണോ?വിഷടഗീതതിന്‍ വീണ നാഥവുമായിവിജ്ഞാനം തേടി നാം പോയിടുമ്പോള്‍നിങ്ങള്‍ മനസ്സില്‍ സുക്ഷികുമോ -ഈ സൌഹൃദത്തിന്‍ പൂന്തുവലുകള്‍

1 comment:

  1. സൌഹൃദം..
    ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
    പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.
    നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന
    ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും
    ജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും.
    സൌഹൃദത്തിന്റെ തണല്‍മരങ്ങളില്‍
    ഇനിയുമൊട്ടേറെ ഇലകള്‍
    തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.............
    കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍‌മ്മകളാണ്...
    പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍‌മ്മകളായിരിക്കട്ടെ...

    ReplyDelete